മനോരമ കേരളീയ മതേതരത്വത്തോട് ചെയ്യുന്ന പാപത്തിന്റെ നൂറിരട്ടി ഏഷ്യാനെറ്റ് ചെയ്യുന്നുണ്ട്

മാധ്യമഅജണ്ടകളുടെ കണ്ടെന്റുകൾ എന്നും നിർണയിച്ച് മുമ്പോട്ട് പോകുന്ന ഏഷ്യാനെറ്റിനെതിരെ ഒരു പ്രേക്ഷക സമൂഹം പതുകെ ഉദയം ചെയ്തു. അവരെ തൃപ്തിപ്പെടുത്താനോ അംഗീകരിക്കാനോ തയ്യാറാവാതെ ഏഷ്യാനെറ്റ് വരച്ച വരയിൽ മറ്റുള്ളവർ നിന്നപ്പോൾ ഏഷ്യാനെറ്റ് ഉള്ളിൽ ചിരിച്ചു.

| സയിദ് അബി

ഒരു സംഘപരിവാർ സ്ഥാപനം എന്ന നിലക്ക് പുതിയൊരു കാൽവെപ്പിലൂടെ, കൃത്യമായ ധാരണകളിലൂടെ പതുകെ ചരിത്രത്തെ പാഠമാക്കി കൊണ്ട് മുമ്പോട്ട് പോവുകയാണ് ഏഷ്യാനെറ്റ്. ആ അർത്ഥത്തിൽ അഭിനന്ദനം അർഹിക്കുന്ന പ്രവർത്തിയിലൂടെയാണ് അവരുടെ അധ്വാനവഴി. തൊണ്ണൂറുകൾക്ക് ശേഷം ഏഷ്യാനെറ്റ് ഉണ്ടാക്കിയെടുത്ത കാഴ്ചയുടെ രാഷ്ട്രീയത്തിന് ഗംഭീരമായൊരു പ്രേക്ഷകലോകം ഉണ്ടായിരുന്നു. പലവിധ കാരണങ്ങൾ കൊണ്ട് അത് കൃത്യമായ അളവിൽ ഏറ്റക്കുറച്ചിലില്ലാതെ മുമ്പോട്ട് പോയി.മറ്റല്ലാ ദൃശ്യ മാധ്യമങ്ങളും പിന്നീട് ശ്രമിച്ചത് ഏഷ്യാനെറ്റിന്റെ പ്രേക്ഷകലോകത്തെ പകുതി എങ്കിലും നേടിയെടുക്കാനാണ്. അതിന് ഏഷ്യാനെറ്റിനെ അനുകരിച്ചും അനുസരിച്ചും മുമ്പോട്ട് പോയി.

എന്നാൽ സമാനമായത് പലരും പല രീതിയിൽ പറയുന്നത് കൊണ്ട് പ്രേക്ഷകർ ഏഷ്യാനെറ്റിൽ തന്നെ നിന്നു. ശ്രീകണ്ഠനായരാണ് ഈ കളിക്ക് കുറുകെ നടക്കാൻ തീരുമാനിച്ചത്.എല്ലാവരും ഏഷ്യാനെറ്റിന്റെ പ്രേക്ഷകരെ ലക്‌ഷ്യം വെച്ച് കണ്ടെന്റുകൾ നിർമിച്ച് പോകുമ്പോൾ ശ്രീകണ്ഠൻ ഒരു പൊളിച്ചെഴുത്ത് നടത്തി. ഏഷ്യാനെറ്റിനെ കൃത്യമായി അറിയുന്ന അദ്ദേഹം ശ്രേയസ് കുമാറും മനോരമയും നികേഷും ചെയ്ത വിഡ്ഢിത്തരങ്ങൾ ആവർത്തിച്ചില്ല. മാതൃഭൂമി ഒക്കെ ഏഷ്യാനെറ്റിന്റെ പ്രേക്ഷകരെ കാത്തിരുന്ന് മുടിഞ് പോയ സ്ഥാപനമാണ്.

മാധ്യമഅജണ്ടകളുടെ കണ്ടെന്റുകൾ എന്നും നിർണയിച്ച് മുമ്പോട്ട് പോകുന്ന ഏഷ്യാനെറ്റിനെതിരെ ഒരു പ്രേക്ഷക സമൂഹം പതുകെ ഉദയം ചെയ്തു. അവരെ തൃപ്തിപ്പെടുത്താനോ അംഗീകരിക്കാനോ തയ്യാറാവാതെ ഏഷ്യാനെറ്റ് വരച്ച വരയിൽ മറ്റുള്ളവർ നിന്നപ്പോൾ ഏഷ്യാനെറ്റ് ഉള്ളിൽ ചിരിച്ചു. ശ്രീകണ്ഠനായരുടെ സ്ഥാപനം അസ്സൽ സംഘി- ജാതി ഭ്രാന്തന്മാരുടെ കൈപിടിലാണെങ്കിലും പ്രേക്ഷകരെ സൃഷ്ടിക്കാനുള്ള അവരുടെ ആദ്യ ട്രാറ്റജി വിജയിച്ചു. ഏഷ്യാനെറ്റ് നിർമിക്കുന്ന സ്റ്റോറികളുടെയും ഡിബേറ്റുകളുടെയും തലക്കെട്ട് പല രൂപത്തിലിട്ട് ശീലിച്ച മറ്റുള്ളവർക്ക് മുമ്പിൽ ശ്രീകണ്ഠൻ മറ്റൊരു ന്യൂസ് റൂം തുറന്നു. ഏഷ്യാനെറ്റിനെ ഏഷ്യാനെറ്റിന്റെ വഴിക്ക് വിട്ട്, മറ്റ് കൂട്ടരേ സ്വീകരികലായിരുന്നു രീതി.
ലെഫ്റ്റുകാർ മൂക്കും കുത്തി വീണത് അവിടെയാണ് (ഇന്ന് ഒരുപാട് മോചിപ്പിക്കപ്പെട്ടു)

ഏഷ്യാനെറ്റിന്റെ ഇന്നത്തെ രീതിക്ക് കാരണമായൊരു മറ്റൊരു പാഠം അവർക്ക് നൽകിയത് സിപിഐഎമ്മാണ്. സിപിഐഎമ്മിന്റെ ബഹിഷ്കരണത്തിൽ നിന്ന് ആരെങ്കിലും എന്തെങ്കിലും പഠിച്ചിട്ടുണ്ടെങ്കിൽ അത് ഏഷ്യാനെറ്റ് മാത്രമാണ്. സിപിഐഎം കരുതും പോലെയുള്ളൊരു പഠിത്തമല്ല അത്.
ശ്രീകണ്ഠൻ കൊണ്ട് വന്നത് മറ്റ് മാധ്യമങ്ങളും പതിയെ എടുക്കാൻ തുടങ്ങിയപ്പോൾ ഏഷ്യാനെറ്റ് ന്യൂസ് ഡിബേറ്റിന് എടുക്കുന്ന വിഷയം അവരുടെ മാത്രം വിഷയമായി. പതുകെ മനോരമ കളം മാറി. മാതൃഭൂമിയും റിപോർട്ടറും മീഡിയ വണ്ണും മാറി.

അങ്ങനെ ഇരിക്കെയാണ് കൂന്നിമേൽ കുരു പോലെ സിപിഐഎം ബഹിഷ്കരണം വരുന്നത്. രണ്ടടി ഒരുമിച്ച് ഏൽക്കുക എന്നിടത്ത് നിന്ന് വേഗം രക്ഷപ്പെടുക എന്നതാണ് അടുത്ത മാർഗം.എത്ര അത് നീണ്ട് പോയാലും ഏഷ്യാനെറ്റിന് നഷ്ടം കൂട്ടും. ആകെ ഉള്ളൊരു മാർഗം സിപിഐഎമ്മുകാരോട് സംസാരിക്കുക എന്നതാണ്. കാല് പിടിച്ചു, കൈ പിടിച്ചു എന്നൊക്കെ കേട്ടാലും കാര്യം കാണുക എന്ന അവസ്ഥയിലേക്ക് ഏഷ്യാനെറ്റ് ആലോചന വന്നു.സിപിഐഎം ആ കള്ളിയിലേക്ക് കൃത്യമായി വീണു.സിപിഐഎം മനസിലാകാത്ത ജനങ്ങൾക്ക് ഇടയിലെ ബഹിഷ്കരണ സ്വീകാര്യത ഏഷ്യാനെറ്റ് മനസിലാക്കി.

പിന്നീട് രണ്ട് മാർഗമുണ്ട്, ഒന്ന്, പണ്ടത്തെ രീതി ലഘൂകരിക്കാം, ഭരണപാർട്ടിയോട് പക കുറക്കാം, സ്വീകാര്യത തിരികെ പിടിക്കാം.ഏഷ്യാനെറ്റിന് ആലോചിക്കാൻ പോലുമാവാത്ത കാര്യമാണത്‌. പിന്നെ ഉള്ളൊരു വഴി സിപിഐഎം അതിക്ഷേപം തുടരുക എന്നതാണ്.അത് പക്ഷെ, നിലവിലെ രീതിയിൽ മുമ്പോട്ട് പോകാനാവില്ല, അവരെ ക്ഷണിക്കണം, ഏഷ്യാനെറ്റിനെ കുറെ കാലമായി പരിചയമുള്ള സിപിഐഎം നേതാക്കളെ പരമാവധി അകറ്റണം.

എന്നാൽ സിപിഐഎം പ്രതിനിധികൾ ഉണ്ടെന്ന് തോന്നിക്കണം. എല്ലാ ചർച്ചയിലും അവരെ ക്ഷണിക്കാതെ, പതുകെ പ്രാതിനിധ്യം കുറച്ച് കൊണ്ട് വരുക എന്നതായി ലൈൻ.അതിനൊപ്പം അവർ ഉണ്ടാകുന്ന ചർച്ചകളിൽ അപ്രധാനമായി സിപിഐഎം പ്രതിനിധികളെ കാണുക. എപ്പോഴെങ്കിലും അതിക്ഷേപം നടത്തുക. സിപിഐഎം പ്രതിനിധികൾ ഇല്ലാത്ത സന്ദർഭത്തിൽ അതിന് അവസരം കാണുക, വിവാദമോ വിമർശനമോ വരുമ്പോൾ ഈ നാട്ടുകാരല്ലാത്ത പോലെ പെരുമാറുക.

അതിനൊപ്പം മറ്റ്‌ മാധ്യമങ്ങളുടെ കണ്ടെന്റുകളോട് കൃത്യമായ അകലം പാലിക്കുക.ശ്രീകണ്ഠൻ ഏഷ്യാനെറ്റിനോട് ചെയ്തത് എല്ലാ മാധ്യമങ്ങളോടും ഏഷ്യാനെറ്റ് തിരിച്ച് ചെയ്യുന്നു. ഏഷ്യാനെറ്റ് ശ്രമിക്കുന്നത് പുതിയൊരു വലത് പ്രേക്ഷകസമൂഹത്തെ ഉണ്ടാക്കി എടുക്കാനാണ്, അത് പക്ഷെ സിപിഐഎം വിമർശനമോ? എതിർപ്പോ ഇല്ലാതെ പതുകെ നടത്തിച്ച് എടുക്കണം.കൂട്ടത്തിൽ ഇടത് വിരുദ്ധത കൃത്യമായി വർധിപ്പിക്കണം.

മനോരമയും മാതൃഭൂമിയും നേരിട്ട് നിന്നിട്ടാണ് ഇടത് വിരുദ്ധതയുടെ സ്പേസ് കണ്ടെത്തുന്നതെങ്കിൽ ഏഷ്യാനെറ്റ് തന്ത്രപരമായി മറഞ്ഞിരുന്ന് അത് ചെയ്യുകയാണ്. മനോരമ കേരളീയ മതേതരത്വത്തോട് ചെയ്യുന്ന പാപത്തിന്റെ നൂറിരട്ടി ഏഷ്യാനെറ്റ് ചെയ്യുന്നുണ്ട്. അത്പോലെ 24 ചാനലും. 24 ഉം ഏഷ്യാനെറ്റുമാണ് മാധ്യമങ്ങളിൽ ഏറ്റവും അപകടം പരത്തുന്നത്. അതിനിടയിൽ ബഹുമാന്യനായ വേണു ബാലകൃഷ്ണനെയും ഉണ്ണിയുടെയും നേതൃത്വത്തിൽ സ്ത്രീകൾക്കും എല്ലാ ലിംഗങ്ങൾക്കും നീതി ഉറപ്പാക്കുന്ന എന്തോ വരുന്നുണ്ടെന്ന് കേൾക്കുന്നു

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം അധികാരത്തിലേക്ക് നീങ്ങുമ്പോൾ അത് ഒരു “പൊളിറ്റിക്കൽ ട്രാപ്പ്” ആകാമെന്ന വിലയിരുത്തലാണ് രാഷ്ട്രീയ നിരീക്ഷകരിൽ ചിലർ ഉയർത്തുന്നത്. വലിയ സഖ്യങ്ങളായ ഡിഎംകെയും എഐഎഡിഎംകെയും ഒരുമിച്ചാൽ തമിഴ്‌നാട്ടിലെ എൻഡിഎ സഖ്യത്തിന്റെ രാഷ്ട്രീയ ശക്തി തകരാനുള്ള സാധ്യതയുണ്ടെന്ന്...

Keep exploring...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

More News

കണ്ണൂരിൽ സിപിഎമ്മിൽ ഫ്ലക്‌സ് ബോർഡ് പ്രതിഷേധം; പി. ജയരാജനെ പിന്തുണച്ച് പോസ്റ്ററുകൾ

കണ്ണൂരിൽ സിപിഎമ്മിനകത്തെ അസന്തോഷം തുറന്ന പ്രതിഷേധമായി ഉയരുന്നു. പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ പി ജയരാജൻനെ അനുകൂലിച്ച്...

തമിഴ്‌നാട് രാഷ്ട്രീയത്തിൽ വിജയ് യുടേത് ‘ട്രാപ്പ് ഗെയിം’; ടിവികെ സഖ്യസമവാക്യങ്ങൾ

തമിഴ്‌നാട് രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ രൂപപ്പെടുന്നതോടെ ശക്തമായ അധികാര മത്സരം കൂടുതൽ സങ്കീർണ്ണമാകുന്നു. വിജയ് നേതൃത്വം നൽകുന്ന തമിഴക...

‘എപ്പിക് ഗെയിംസ് കേസ്’; ആപ്പ് സ്റ്റോറിലെ വിധി താൽക്കാലികമായി നിർത്താനുള്ള ആപ്പിളിൻ്റെ ശ്രമം യുഎസ് സുപ്രീം കോടതി നിരസിച്ചു

"ഫോർട്ട്‌നൈറ്റ്" നിർമ്മാതാക്കളായ എപ്പിക് ഗെയിംസിൻ്റെ ആന്റിട്രസ്റ്റ് കേസിൻ്റെ ഭാഗമായി, തങ്ങളുടെ ലാഭകരമായ ആപ്പ് സ്റ്റോറിൽ കോടതി നിർദ്ദേശിച്ച മാറ്റങ്ങൾ...

‘രാജിവെക്കില്ല, അവർ എന്നെ പുറത്താക്കട്ടെ’: മമത

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പുതുതായി തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ യോഗത്തിൽ സംസാരിക്കവെ, നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങളുടെ പശ്ചാത്തലത്തിൽ...

കേരളത്തിൽ ജീവനക്കാരെ രാഷ്ട്രീയ പ്രേരിതമായി സ്ഥലം മാറ്റുന്നു, പ്രതിഷേധമവുമായി ജോയിന്റ് കൗൺസിൽ

തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കുമ്പോൾ തന്നെ സ്ഥലം മാറ്റത്തിൻ്റെ മാനദണ്ഡങ്ങൾ ലംഘിച്ച് കേരള സർക്കാർ ജീവനക്കാരെ സ്ഥലം മാറ്റിയാൽ ശക്തമായി...

ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് പ്രദർശനം നിരോധിച്ചതിന് എതിരെ ഓസ്‌ട്രേലിയക്കാർ

മുൻ ടൂർണമെന്റുകളിലെ ഓസ്‌ട്രേലിയയുടെ മത്സരങ്ങളിലെ മോശം ആരാധകരുടെ പെരുമാറ്റം കാരണം മെൽബണിലെ ഫെഡറേഷൻ സ്ക്വയറിൽ ലോകകപ്പ് മത്സര പ്രദർശനങ്ങൾ...

ഡിഎംകെയുമായുള്ള ബന്ധം വിച്ഛേദിച്ച് കോൺഗ്രസ്, വിജയ്‌യുടെ ടിവികെക്ക് സോപാധിക പിന്തുണ വാഗ്‌ദാനം ചെയ്‌തു

ഡിഎംകെയുടെ ദീർഘകാല സഖ്യകക്ഷിയായ കോൺഗ്രസ്, തമിഴ്‌നാട്ടിൽ സർക്കാർ രൂപീകരിക്കുന്നതിന് നടനും രാഷ്ട്രീയക്കാരനുമായ വിജയ്‌യുടെ ടിവികെക്ക് പിന്തുണ പ്രഖ്യാപിക്കുകയും ദ്രാവിഡ...

ഗ്യാസ് വില വർധനവിൽ പ്രതിഷേധിച്ച് കേരളത്തിലെ ഭക്ഷണ ശാലകൾ അടഞ്ഞു

പാചക വാതക വില വർധനവിൽ പ്രതിഷേധിച്ച് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി നടന്ന...