ഏഷ്യയിലുടനീളം സാമ്രാജ്യം വളര്‍ത്താന്‍ ബ്രിട്ടീഷുകാരെ സഹായിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി ഇപ്പോഴും ഉണ്ടോ?

1785-ലെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ക്ക് മാത്രമുള്ളതായി ആര്‍മി മാറി. ഒരുവേള കമ്പനി സൈനികരുടെ എണ്ണം അതിന്റെ മറ്റ് ജീവനക്കാരേക്കാള്‍ ഗണ്യമായ മാര്‍ജിനില്‍ കൂടിയതായി ചരിത്രം വ്യക്തമാക്കുന്നു.

ആധുനിക ഇന്ത്യയുടെ ചരിത്രത്തിൽ നിന്നും ഒഴിവാക്കാനാവാത്ത പേരുകളില്‍ ഒന്നാണ് ഈസ്റ്റ് ഇന്ത്യ കമ്പനി. 200 വര്‍ഷത്തോളം ഇന്ത്യയെ ഭരിച്ച ഈസ്റ്റ് ഇന്ത്യാ കമ്പനി വെറുമൊരു വ്യാപാര കമ്പനിയായിരുന്നില്ല, ബ്രിട്ടീഷുകാരെ ഏഷ്യയിലുടനീളം സാമ്രാജ്യം വളര്‍ത്താന്‍ സഹായിച്ച ഒരു സ്ഥാപനമായിരുന്നു.

സ്വന്തമായുള്ള ശക്തമായ ഒരു സൈന്യവും, ബ്രിട്ടീഷ് സർക്കാരിന്റെ അകമഴി്ഞ്ഞ പിന്തുണയും കമ്പനിക്ക് ഉണ്ടായിരുന്നു. 1757 മുതല്‍ 1858 വരെ ഇന്ത്യയില്‍ നിന്ന് സുഗന്ധവ്യഞ്ജനങ്ങള്‍, ചായ, തുണിത്തരങ്ങള്‍, കറുപ്പ് അവര്‍ കടത്തി.

ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ആരംഭം 1600 ഡിസംബര്‍ 31 നാണ്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി ഇന്ത്യയില്‍ വ്യാപാരം നടത്താന്‍ കമ്പനിക്ക് ലൈസന്‍സ് നല്‍കിയതോടെയാണ് ഈ ഭാഗം ആരംഭിക്കുന്നത്. വ്യക്തികള്‍ പണം നിക്ഷേപിക്കുകയും, ലാഭം പങ്കിടുകയും ചെയ്യുന്ന ഒരു അദ്വിതീയ സ്ഥാപനമായി ഇത് മാറി . കംബര്‍ലാന്‍ഡ് പ്രഭുവിന്റെ നേതൃത്വത്തില്‍ 215 വ്യാപാരികളും, നിക്ഷേപകരും ചേര്‍ന്നാണ് കമ്പനി കൈകാര്യം ചെയ്തത്.

പ്രൊഫഷണല്‍ ആര്‍മിയില്‍ വന്‍തോതില്‍ നിക്ഷേപം നടത്തിയായിരുന്നു കമ്പനിയുടെ വളര്‍ച്ച. എന്തും വെട്ടിപ്പിടുക്കുന്ന രീതിയാണ് കമ്പനി പിന്തുടര്‍ന്നത്. 1763-ല്‍ ബംഗാളില്‍ മാത്രം 6,680 സൈനികള്‍ കമ്പനിക്കുണ്ടായിരുന്നു. 1823 ആയപ്പോഴേക്കും ആര്‍മിയുടെ എണ്ണം 1,29,473 ആയി വളര്‍ന്നു.

സൈനികരെയും, ഓഫീസര്‍മാരെയും കമ്പനി വിവിധ സ്ഥലങ്ങളില്‍ നിന്ന് റിക്രൂട്ട് ചെയ്തു. 1785-ലെ പരിഷ്‌കാരങ്ങളെ തുടര്‍ന്ന് ഇംഗ്ലീഷുകാര്‍ക്ക് മാത്രമുള്ളതായി ആര്‍മി മാറി. ഒരുവേള കമ്പനി സൈനികരുടെ എണ്ണം അതിന്റെ മറ്റ് ജീവനക്കാരേക്കാള്‍ ഗണ്യമായ മാര്‍ജിനില്‍ കൂടിയതായി ചരിത്രം വ്യക്തമാക്കുന്നു. തുടര്‍ന്ന് 1830-ല്‍ കമ്പനി ഏകദേശം 3,500 ഇന്ത്യന്‍ ജീവനക്കാരെ നിയമിക്കുകയുണ്ടായി.

വ്യാപാരം കൂടാതെ, ചൈനീസ് പോര്‍സലൈന്‍, സില്‍ക്ക്, വെടിമരുന്ന്, ഇന്‍ഡിഗോ, കാപ്പി, വെള്ളി, കമ്പിളി തുടങ്ങി വിവിധ ചരക്കുകളില്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഇടപാട് നടത്തി. ഈ ചരക്കുകള്‍ ലോകത്തിന്റെ നാനാഭഗങ്ങളിലേക്ക് കമ്പനി കപ്പല്‍ മാര്‍ഗം കടത്തി. 30 മുതല്‍ 36 വരെ പീരങ്കികള്‍ കൊണ്ട് സജ്ജീകരിച്ച കപ്പലുകള്‍ കമ്പനി ഇതിനായി ഉപയോഗിച്ചു. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടീഷ് നാവികസേനയുടെ ആധിപത്യം കമ്പനിക്ക് പ്രയോജനപ്പെട്ടു.

ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി സ്ഥാപിതമായി ഏകദേശം 300 വര്‍ഷങ്ങള്‍ക്ക് ശേഷം 1874-ല്‍ ബ്രിട്ടീഷ് പാര്‍ലമെന്റ് അത് പിരിച്ചുവിടുകയാണുണ്ടായത്. 1858-ല്‍ കമ്പനി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു. ആ വര്‍ഷം തന്നെ ബ്രിട്ടീഷ് രാജകുടുംബം അതിന്റെ ഇന്ത്യന്‍ സ്വത്തുക്കള്‍ ദേശസാല്‍ക്കരിച്ചു.

1873-ലെ ഈസ്റ്റ് ഇന്ത്യ സ്റ്റോക്ക് ഡിവിഡന്റ് റിഡംപ്ഷന്‍ ആക്റ്റ് കമ്പനിയെ ഔപചാരികമായി പിരിച്ചുവിടുന്നതിലേയ്ക്ക് നയിച്ചു. തുടര്‍ന്ന് കമ്പനിയുടെ ശക്തി ക്ഷയിച്ചു. കമ്പനിയുടെ പിരിച്ചുവിടല്‍ ബ്രിട്ടീഷ് രാജിന്റെ അല്ലെങ്കില്‍ ഇന്ത്യയിലെ നേരിട്ടുള്ള ബ്രിട്ടീഷ് സാമ്രാജ്യത്വ ഭരണത്തിന്റെ തുടക്കത്തിനു വഴിവച്ചു.

( കടപ്പാട് – എക്കണോമിക് ടൈംസിൽ ശ്രീജിത്ത് എസ് എഴുതിയ ലേഖനം)

- Advertisement -

Premium website design that looks expensive. Now at a price you won’t believe

For details contact us on creative@nalamidam.in or Whatsapp us at +971-543398099

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ് ശ്രീലങ്കയിൽ നിന്ന് ഇന്ത്യയിലേക്ക് നീന്തിക്കടക്കുന്ന ആദ്യദമ്പതികളായി ചരിത്രം കുറിച്ചത്. പ്രസിദ്ധമായ രാമസേതു പാതയിലൂടെ ആണ് ഇവർ നീന്തൽ പൂർത്തിയാക്കിയത്. മെയ് 7ന് പുലർച്ചെ ശ്രീലങ്കയിലെ തലൈമന്നാറിൽ നിന്നാണ് ഇവർ നീന്തൽ ആരംഭിച്ചത്. 10 മണിക്കൂർ 45...

Keep exploring...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

More News

എട്ട് വർഷത്തിന് ശേഷം ആകാശവാണിയിൽ അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം; മോഹൻലാലും ഭാഗമാകും

ആകാശവാണി ശ്രോതാക്കൾക്ക് ഗൃഹാതുര അനുഭവമായി അഖില കേരള റേഡിയോ നാടകോത്സവത്തിന് തുടക്കം. എട്ട് വർഷത്തെ ഇടവേളയ്ക്കുശേഷമാണ് റേഡിയോ നാടകങ്ങളുടെ...

ചില രാജ്യങ്ങളിൽ പാമ്പുകൾ ഇല്ലാത്തത് എന്തുകൊണ്ടാണെന്ന് അറിയാമോ?

ലോകത്ത് പാമ്പുകൾ സ്വാഭാവികമായി കാണപ്പെടാത്ത രാജ്യങ്ങൾ എന്ന ആശയം പലർക്കും ആദ്യം ഓർമ്മിപ്പിക്കുന്നത് ന്യൂസിലാൻഡിനെയാണ്. എന്നാൽ ഈ പട്ടികയിൽ...

ദമ്പതികൾ ശ്രീലങ്കയിൽ നിന്ന് രാമസേതു വഴി ഇന്ത്യയിലേക്ക് നീന്തി ചരിത്രം കുറിച്ചു

നീന്തലിൽ ചരിത്രം കുറിച്ച് ബെംഗളൂരുവിൽ നിന്നുള്ള ദമ്പതികൾ. ബെംഗളൂരു ആസ്ഥാനമായുള്ള ഐടി പ്രൊഫഷണലുകളായ ഡാനിഷ് അബ്‌ദിയും വൃഷാലി പ്രസാദെയുമാണ്...

ക്രീസിൽ ഉർവിൽ കൊടുങ്കാറ്റ്; റെക്കോർഡുകൾ തകർത്തെറിഞ്ഞ് ചെന്നൈയുടെ പുത്തൻ താരം

ഐ.പി.എൽ 2026-ൽ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ചെന്നൈ സൂപ്പർ കിങ്സിന്റെ ഗുജറാത്തി താരം ഉർവിൽ പട്ടേൽ ചരിത്ര നേട്ടം...

വിജയ്–എം.കെ. സ്റ്റാലിൻ കൂടിക്കാഴ്ച: തമിഴ്‌നാട് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങളുടെ തുടക്കമോ?

| വേദനായകി തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ കൗതുകവും ചർച്ചയും സൃഷ്ടിച്ച സംഭവങ്ങളിലൊന്നായി മാറുകയാണ് എം.കെ. സ്റ്റാലിനും പുതിയ മുഖ്യമന്ത്രി വിജയ്‌യും...

എം‌ജി‌എൻ‌ആർ‌ഇ‌ജി‌എക്ക് പകരമായി വി‌ബി-ജി റാം ജി ആക്റ്റ്; ഗ്രാമീണ തൊഴിലാളികൾക്ക് എന്ത് മാറ്റങ്ങൾ?

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിന് (എംജിഎൻആർഇജിഎ) പകരമായി, റോസ്‌ഗാർ ആൻഡ് അജീവിക മിഷൻ (ഗ്രാമീൺ) നുള്ള പുതിയ...

മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ സിദ്ധരാമയ്യ; വിലപ്പെട്ട സ്ഥാനങ്ങൾ വാഗ്‌ദാനം

മുഖ്യമന്ത്രി സ്ഥാനത്തേക്ക് വിഡി സതീശന് വേണ്ടി ഉറച്ചുനില്‍ക്കുന്ന മുസ്‌ലിം ലീഗിനെ അനുനയിപ്പിക്കാന്‍ ഇറങ്ങി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. അനുനയ...

ബേക്കറി ജംഗ്ഷനിലെ വാടക വീട്ടിൽ പിണറായി വിജയൻ ഇനിമുതൽ താമസം

കാവൽ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക്. തിരുവനന്തപുരത്ത് വാടക വീടെടുത്തു. ബേക്കറി ജംഗ്ഷനിലാണ് വീടെടുത്തത്. ഡൽഹിയിൽ നിന്ന്...